സർഗ്ഗശക്തിയുടെ ഉപാസനാമൂർത്തികളാണ് ബഷീറും ലളിതാംബികാ അന്തർജനവും എന്നതിനുദാഹരണമാണ് ഈ കുറുപ്പുകൾ.
ശ്രദ്ധിക്കുക...ഈ വരികൾ
"ഇരുളിലിരുന്നുകൊണ്ട് പ്രകാശത്തിനുവേണ്ടി രാത്രി കരയുമ്പോൾ അവളുടെ കണ്ണീർക്കണങ്ങൾ കവിതയായി ലോകത്തിനു തോന്നും. ആ വിളർത്ത പുഞ്ചിരി വല്ലപ്പോഴും ഒരമ്പിളിക്കലയായി
തെളിഞ്ഞാൽ അതിനെ നിങ്ങൾ സുഖോപഭോഗത്തിന്റെ മാദകസ്മിതമായി വ്യാഖ്യാനിക്കുമോ?....."
ഈ കത്ത് എഴുതിയിരിക്കുന്നത് സ്ത്രീ ജീവിതങ്ങളെക്കുറിച്ച് ഒരുപാട് ചിന്തിച്ച എഴുത്തുകാരി ലളിതാംബികാ അന്തർജനവും ഈ സ്നേഹിതൻ നമ്മുടെ പ്രീയങ്കരനായ എഴുത്തുകാരൻ ബഷീറുമാണ്.
Review also available @
No comments:
Post a Comment